എന്റെ സ്വഭാവമാണ് എന്റെ ജീവിതം നശിച്ചതിന്റെ കാരണം.. തുറന്നുപറഞ്ഞ് ശ്രീനിവാസൻ!! | Open Talking In Fans.

Open Talking In Fans : മലയാളികളുടെ ഹാസ്യ താരമാണ് നടൻ ശ്രീനിവാസൻ. തിരക്കഥാകൃത്തും സംവിധായകനുമായ ഓരോ ചിത്രവും മലയാളികൾക്ക് വളരെയേറെ തരംഗം തന്നെയാണ്. നർമ്മത്തിനും പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ ധർമ്മത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ എത്തിക്കുകയായിരുന്നു. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. അഭിനയത്തിൽ തന്റെതായ ഒരു ശൈലി കൊണ്ടുവന്ന താരങ്ങൾക്കും ആരാധകർക്കും ഒരേപോലെ പ്രിയങ്കരനായി മാറുകയായിരുന്നു.

   

ഇപ്പോൾ താരം തന്നെ ആരാധകർക്കു വേണ്ടി പങ്കുവെക്കുന്ന വാക്കുകളാണ് ഏറെ വൈറൽ ആകുന്നത്. അദ്ദേഹത്തിന്റെ സിഗരറ്റ് വലിയുടെ ശീലത്തെക്കുറിച്ച് എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്. ധ്യാൻ ശ്രീനിവാസൻ പല അഭിമുഖങ്ങളിലും അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനിവാസൻ തന്റെ ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്.

ഇത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും എനിക്കൊരു സിഗരറ്റ് കിട്ടിയാൽ ഞാൻ അത് വലിക്കും അത്രയേറെ അഡിക്ഷൻ ഉണ്ട്. എനിക്കൊരു കാര്യം പറയാനുള്ളൂ കഴിയുമെങ്കിൽ പുകവലിക്കാതെ ഇരിക്കുക. ഇങ്ങനെയാണ് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്”. വലിയൊരു സിഗരറ്റ് അഡിക്റ്റാണ് എന്ന് ശ്രീനിവാസൻ തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ എല്ലാം വളരെ ഓപ്പണായി തുറന്നു പറയുകയുവാൻ യാതൊരു വിധത്തിൽ മടിയില്ലാത്ത ഒരാളും കൂടിയാണ് താരം.

താരതത്തിന്റെ അതേ സ്വഭാവം തന്നെയാണ് ധ്യാൻ ശ്രീനിവാസനും. ഇവർ രണ്ടുപേരും ഒരുമിച്ച് പുകവലിക്കും എന്നും മദ്യപിക്കുമെന്നും പൊതുവേദിയിൽ വെച്ച് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. മലയാളികൾക്ക് ശ്രീനിവാസിന്റെ ഈ തുറന്നുപറച്ചിൽ വളരെയേറെ പ്രിയങ്കരമാണ്. ഇപ്പോൾ ശ്രീനിവാസൻ തന്റെ വിഷമം മലയാളി പ്രേക്ഷകരുടെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ ഇടയ്ക്ക് 20 ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ട ഒരു അവസ്ഥ ശ്രീനിവാസിനെ സംഭവിച്ചിരുന്നു ജീവനിൽ അപകടം സംഭവിച്ചേക്കാം ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ് നിരവധി കമന്റുകളും താഴെ വിഷമത്തോടെ കടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *