ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് എന്റെ മകൾ എന്നിൽ നിന്ന് വേർതിരിഞ്ഞു പോയത്….,ഉള് തുറന്ന് ശ്രീദേവി

മലയാള സിനിമ ലോകത്ത് മോനിഷ ഒരുപാട് മികച്ച അഭിനയമാണ് കാഴ്ചവച്ചിരുന്നത്. എന്നാൽ പാലത്തിന്റെ മരണശേഷം ഒരുപാട് നഷ്ടമാണ് മലയാള സിനിമ ലോകം മുഴുവനും നേരിട്ടത്. വാഹന അപകടത്തിലൂടെ ആയിരുന്നു താരത്തിന്റെ മരണം. ഒത്തിരി നല്ല കഥാപാത്രങ്ങളെ ബാക്കി വെച്ചാണ് താരത്തിന്റെ ഓർമ്മകൾ ഇപ്പോഴും കലാശിക്കുന്നത്. താരം അഭിനയം മാത്രമല്ല ഒരുപാട് നന്നായി പാടുകയും നൃത്തം വഹിക്കുകയും ചെയ്തിരുന്ന ഒരു അഭിനയത്രിയും കൂടിയായിരുന്നു. മരത്തിന് ആദ്യ സിനിമയ്ക്ക് തന്നെ ഉർവശി പട്ടം സ്വന്തമാക്കിയതാണ്. ഒരുപാട് നേട്ടങ്ങളാണ് സിനിമ വഴി താരത്തിന് വന്നുചേർന്നിരിക്കുന്നത് എന്റെ മകൾ ജീവിച്ചിരുന്ന ആ 22 വർഷങ്ങൾ ഞാൻ അവൾക്ക് ഒപ്പം തണലായി കൂട്ടായ്മ ഉണ്ടായിരുന്നു. താരത്തിന്റെ അമ്മ ശ്രീദേവി ഫ്ലവേഴ്സ് ചാനലിൽ പറയുന്ന ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

   

അന്നത്തെ അപകടത്തിനുശേഷം ഇന്ത്യ ആരോഗ്യം ആകെ തകിടംമറിയുന്ന അവസ്ഥ ഉണ്ടായി അതിനെല്ലാം നിങ്ങൾ ഓരോരുത്തരുമാണ് എന്നെ സഹായിച്ചത് എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ് ഈ അവസരത്തിൽ എന്നാണ് ശ്രീദേവി പറയുന്നത്. അന്നാണ് ഇത്രയേറെ ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞത് തന്നെ. മകളെ സിനിമ മേഖലയിലേക്ക് കയറ്റിയത് അന്നത്തെ തിരക്കഥാകൃത്തും സാഹിത്യകാരനുമായ എന്റെ വാസുദേവൻ നായർ ആണ്. ഒരുപാട് സന്തോഷം ജീവിതത്തിൽ ആയിരുന്നു എന്റെ മകൾ. അങ്ങനെയിരിക്കുന്ന അവസരങ്ങളിലാണ് എന്റെ മകൾ കാർ അപകടത്തിൽ മരണമടഞ്ഞത്. തലച്ചോറിൽ ഉണ്ടായ ശത മൂലമാണ് അവൾ എന്നിൽ നിന്നും നിങ്ങൾ ഓരോരുത്തരും നിന്നും വേർപെട്ടു പോയത്.

അപകടത്തിൽ എനിക്ക് കാലിന് ഒരുപാട് പരിക്കേറ്റുകയും എല്ല് പൊട്ടൽ ഉണ്ടാവുകയും ചെയ്തു. ഇനി ജീവിതത്തിലേക്ക് തിരിച്ചു വരികയില്ല എന്ന് ഞാൻ ഉറപ്പിച്ചിരിക്കുന്ന സമയത്താണ് എന്നെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റൽ ഡോക്ടർ വന്ന് എനിക്ക് കുറച്ചു നൽകിയത്. നിങ്ങൾ ഒരു നിർത്തുകയല്ലേ നിങ്ങളുടെ കാൽ ശരിയായി ആകും. ഇനി വീണ്ടും നിർത്താൻ ക്ഷീണം ജീവിതത്തിലേക്ക് തിരികെ വരണം എന്നൊക്കെ ആയിരുന്നു ഡോക്ടർ അന്ന് എന്നോട് പറഞ്ഞ വാക്കുകൾ. എന്റെ മക്കൾക്കുണ്ടായിരുന്ന ആഗ്രഹങ്ങളെല്ലാം എന്നിലൂടെ സ്വപ്നമാക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.

എന്തെല്ലാ വേദനകളും ഞാൻ മനസ്സിൽ ഒതുക്കി പിടിച്ചായിരുന്നു ഞാൻ എന്റെ മക്കളുടെ ഓരോ ആഗ്രഹങ്ങളും സാധ്യമാക്കി കൊണ്ടിരുന്നത്. ഒരു സ്ഥലങ്ങളിലേക്ക് ഞാൻ പോകുമ്പോഴും എന്നെ മോനിഷയുടെ അമ്മ എന്ന ഒരുപാട് സന്തോഷത്തോടെയാണ് അവരെ വിളിക്കുക അത് കേൾക്കുമ്പോൾ തന്നെ എനിക്ക് ഇവിടുന്ന് ഒരു ഊർജ്ജം പകർന്നു വരുന്നതു പോലെയാണ്. എന്റെ മകൾക്ക് 1986 ലാണ് ഏറ്റവും ആദ്യമായി അഭിനയിച്ച സിനിമയിൽ അവാർഡ് ലഭിച്ചത്. വെറും 15 വയസ്സ് മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. മലയാളഭാഷയിൽ മാത്രമല്ല തമിഴിലും, കന്നടയിലും, മോനിഷ ഒരുപാട് തിളങ്ങി നിന്നിരുന്നു. എന്നും മറക്കാത്ത ഒരോ നിമിഷമാണ് എന്റെ മകളെ കുറച്ച് ഓർക്കുകയാണെങ്കിൽ. താരത്തിന്റെ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന് പോസിറ്റീവ് പരമായ നിർദ്ദേശങ്ങൾ പകർന്ന് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *