മാതാവിന്റെ മർദ്ദനമേറ്റ് നാലു വയസ്സുകാരി മരിച്ചു. കാരണം അറിഞ്ഞു ഞെട്ടി നാട്ടുകാർ…

ഇന്നെങ്കിലും മോളെ കൊണ്ട് നാല് ഉരുള ചോറ് കഴിപ്പിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് സുലു അടുക്കളയിൽ നിന്ന് ഒരു പ്ലേറ്റിൽ ചോറും അല്പം ഉപ്പേരിയും എടുത്ത് അകത്തേക്ക് നടന്നു വന്നത്. നടന്നുവരുന്ന വഴി അവൾ നാത്തൂനായ നെജിയോട് അടുക്കളയിലേക്ക് ഒന്ന് ശ്രദ്ധിക്കണമെന്ന് കൂടി പറഞ്ഞിട്ടുണ്ട്. സുലുവിന്റെ ഭർത്താവിന്റെ അനിയത്തിയായ നജി ഇന്നലെയാണ് വീട്ടിലേക്ക് വന്നു കയറിയത്. സന മോളെ അടുത്തേക്ക് ചോറുണ്ണാൻ ആയി വിളിച്ചിരുത്തുമ്പോഴും സുലുവിന്റെ മനസ്സിൽ യാതൊരുവിധ പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

   

കാരണം ഒരു പനി വന്നതാണ്. അതിൽ പിന്നെ സന മോൾ ഭക്ഷണം കഴിച്ചിട്ടില്ല. ശരീരമെല്ലാം ക്ഷീണിച്ചു വന്നു തുടങ്ങി. നമുക്ക് വാപ്പിയെ വിളിക്കാമെന്ന് പറഞ്ഞ് അവൾ മൊബൈൽ ഫോൺ എടുത്ത് സന മോളുടെ ബാപ്പയെ ഫോൺ ചെയ്തു. സമയമുണ്ടായിരുന്നില്ല എന്നിരുന്നാൽ പോലും അയാൾ ഫോൺ എടുത്ത് മകളോട് ഭക്ഷണം കഴിക്കണം എന്നെല്ലാം പറഞ്ഞു. തിരക്കുള്ളതുകൊണ്ട് തന്നെ അയാൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

അതിനുശേഷം ഒരു ഉള്ള ചോറ് എടുത്ത് കുഴച്ച് സന മോളുടെ വായിക്ക് നേരെ കൊണ്ടുവന്നു. എനിക്ക് വേണ്ട എന്ന് പറഞ്ഞ് അവൾ മുഖം വെട്ടിതിരിച്ചു. ഉമ്മയുടെ പൊന്നുമോൾ അല്ലേ എന്ന് പറഞ്ഞ് വീണ്ടും കൊടുക്കാൻ ശ്രമിച്ചപ്പോൾ അവൾ പാത്രം തട്ടിത്തെറിപ്പിച്ചു. ആ ദേഷ്യത്തിൽ മകളെ ഒന്ന് തല്ലി. മകൾ കരഞ്ഞപ്പോൾ അടിയുടെ എണ്ണം കൂടി.

വളരെ പെട്ടെന്ന് തന്നെ അവൾ കുഴഞ്ഞുവീണു. കണ്ണുകൾ മേൽപ്പോട്ട് മറിച്ചു. ഇതെല്ലാം കണ്ടപ്പോൾ എന്റെ പൊന്നുമോളെ എന്നു പറഞ്ഞ് അവളെ വാരിക്കോരി എടുത്തു സുലു. അപ്പോഴേക്കും മകൾ വാടിയ താമര തണ്ട് പോലെയായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.